കൊച്ചി : കരുവന്നൂർ ബാങ്ക് കള്ളപ്പണ കേസുമായി ബന്ധപ്പെട്ട് സിപിഎം ജില്ലാ സെക്രട്ടറി എം എം വർഗീസ് വീണ്ടും ഇ.ഡിയ്ക്ക് മുന്നിൽ. ബെനാമി ലോൺ അനുവദിക്കാൻ സിപിഎം കമ്മിറ്റി ഉണ്ടെന്ന് രണ്ട് ഭരണസമിതി അംഗങ്ങൾ മജിസ്ട്രേറ്റിന് നൽകിയ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിലാണ് രണ്ടാമത്തെ ചോദ്യം ചെയ്യൽ. ഇ ഡി ആവശ്യപ്പെട്ട രേഖകൾ ഹാജരാക്കിയിട്ടുണ്ടെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും എം എം വർഗീസ് വ്യക്തമാക്കി.
അതേസമയം ,ബെനാമി വായ്പ നേടിയവർക്ക് ഈടായി നൽകിയ വസ്തുക്കൾ ലോൺ അടച്ച് തീരും മുൻപ് തിരിച്ച് നൽകാൻ നിർദ്ദേശം നൽകിയതിന് പിന്നിലും ഉന്നത ഇടപെടലുണ്ടെന്നും രാഷ്ട്രീയ നേതാക്കളുടെ ഇടപെടലിന് തെളിവായി രണ്ട് ഭരണസമിതി അംഗങ്ങൾ മജിസ്ട്രേറ്റിന് നൽകിയ രഹസ്യമൊഴി അടക്കമുള്ള തെളിവുകൾ ഇഡിയ്ക്ക് ലഭിച്ചിട്ടുണ്ട് എന്നുമാണ് റിപ്പോർട്ടുകൾ .
	Trending
	
				- ധന്യ മദര്‍ ഏലീശ്വായെ നവംബര്‍ എട്ടിന് വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കും
 - കുരിയച്ചിറ ഇടവകയിലെ കുട്ടികൾ ‘ബെസ്റ്റ് ഓഫ് ഇന്ത്യ’ റിക്കാർഡ് സ്വന്തമാക്കി
 - ഛത്തീസ്ഗഡിലെ ഗ്രാമങ്ങളിൽ ക്രിസ്ത്യൻ വൈദികരെ പ്രവേശിപ്പിക്കരുതെന്ന് തീവ്ര ഹിന്ദുസംഘടന
 - ഫ്രാന്‍സിസ് പാപ്പയ്ക്കു വേണ്ടി പാപ്പയുടെ കാര്‍മ്മികത്വത്തില്‍ ബലിയര്‍പ്പണം
 - തെലുഗാനായിൽ വാഹനാപകടത്തിൽ 10 മരണം
 - “ബൈബിള്‍ പേജുകൾ മുറിച്ച് മുടിയിൽ ഒളിപ്പിച്ചു, ജയിൽ അനുഭങ്ങൾ തുറന്നു പറഞ്ഞ്, സുഡാനീസ് വനിത
 - സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു; തിളക്കമോടെ മഞ്ഞുമ്മൽ ബോയ്സ്
 - അനില്‍ അംബാനിയുടെ 3,000 കോടിയുടെ സ്വത്തുക്കള്‍ ഇ ഡി കണ്ടുകെട്ടി
 

