ലിയോ പാപായ്ക്ക് വേണ്ടി പ്രാർത്ഥിക്കാൻ ആഹ്വാനവുമായി ഫാ. എഡ്ഗാർഡ് ഇവാൻ
ലെയോ പതിനാലാമന്‍ പാപ്പയുടെ പേഴ്സണൽ സെക്രട്ടറിയായ ഫാ. എഡ്ഗാർഡ് ഇവാൻ റിമായ്കുന.
നൈജീരിയയിൽ കഴിഞ്ഞ എട്ട് മാസത്തിനിടെ 7087 ക്രിസ്ത്യാനികൾ കൊല്ലപ്പെട്ടുവെന്ന് റിപ്പോർട്ട്
ഇന്റർനാഷ്ണൽ സൊസൈറ്റി ഫോർ സിവിൽ ലിബർട്ടീസ് ആൻഡ് റൂൾ ഓഫ് ലോ എന്ന സംഘടനയാണ് ഞെട്ടിപ്പിക്കുന്ന കണക്ക് പുറത്തുവിട്ടത്.
കുവൈത്ത് വ്യാജമദ്യ ദുരന്തം : മരിച്ചവരിൽ കണ്ണൂർ സ്വദേശിയും, 13 മരണം
കുവൈത്ത് സിറ്റി: കുവൈത്തിൽ വ്യാജമദ്യ ദുരന്തത്തിൽ മരിച്ചവരിൽ കണ്ണൂർ സ്വദേശി. ഇരിണാവിലെ പൊങ്കാരൻ സച്ചിൻ എന്ന 31 കാരനാണ് മരിച്ചത്. മൂന്ന് വർഷമായി കുവൈത്തിൽ ജോലി ചെയ്യുന്ന സച്ചിൻ ഏതാനും മാസം മുൻപാണ് നാട്ടിൽ വന്ന് മടങ്ങിയെത്തിയത്. വ്യാജമദ്യ ദുരന്തത്തിൽ മലയാളികൾ ഉൾപ്പെടെ 13 പേരുടെ മരണമാണ് ഇതുവരെ സ്ഥിരീകരിച്ചത്. നിരവധി പേർ ഇപ്പോഴും വെന്റിലേറ്ററിൽ തുടരുകയാണ്. സംഭവത്തിൽ ആഭ്യന്തര മന്ത്രാലയം അന്വേഷണം കൂടുതൽ ശക്തമാക്കി. വ്യാജമദ്യ നിർമാണ കേന്ദ്രം നടത്തിപ്പുകാരായ രണ്ട് പേരെ കുവൈത്ത് പൊലീസ്
പാക്കിസ്ഥാനിൽ സ്വാതന്ത്ര്യ ദിനത്തിൽ വ്യാപക ആക്രമണം
വിവിധയിടങ്ങളിലുണ്ടായ സംഭവങ്ങളിൽ 60ലധികം പേർക്ക് പരിക്കേറ്റതായി റിപ്പോർട്ടുണ്ട്.
അയർലണ്ടിൽ വൈദികന് നേരെ ആക്രമണം
വടക്കൻ അയർലണ്ടിലെ കൗണ്ടി ഡൗണിൽ വയോധികനായ കത്തോലിക്ക വൈദികന് നേരെയുണ്ടായ ആക്രമണത്തിൽ ഗുരുതര പരിക്ക്.
റഷ്യ ഗുരുതര പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് ഡോണൾഡ് ട്രംപ്
വാഷിംഗ്ടൺ: ഉച്ചകോടിയ്ക്ക് ശേഷവും യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ സമ്മതിച്ചില്ലെങ്കിൽ റഷ്യ ഗുരുതര പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് യു എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്.നാളെയാണ് ഉച്ചകോടി . അലാസ്കയിൽ നടക്കാനിരിക്കുന്ന ട്രംപ്-പുടിൻ ഉച്ചകോടിയിൽ യുക്രെയ്ൻ- റഷ്യ യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങളിൽ നിർണായക തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇതിനിടെയാണ് ട്രംപിന്റെ ഭീഷണി . റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനും വെടിനിർത്തൽ നടപ്പാക്കാനും അമേരിക്ക ആഗ്രഹിക്കുന്നതായി ഉച്ചകോടിക്ക് മുന്നോടിയായി നടന്ന യൂറോപ്യൻ രാജ്യങ്ങളുടെ വെർച്വൽ യോഗത്തിലും ട്രംപ് വ്യക്തമാക്കിയെന്ന്
ലീയോ പാപ്പാ പോൾ ആറാമൻ ശാലയിലേക്ക്
ലോകമെമ്പാടും നിന്നുള്ള പതിനായിരക്കണക്കിന് ആളുകൾ, വാരം തോറും പങ്കെടുക്കുന്ന പാപ്പായുടെ പൊതുകൂടിക്കാഴ്ച,
കാനഡയിൽ ഇന്ത്യൻ പൗരന്മാർക്ക് നേരെയുള്ള ആക്രമണങ്ങൾ ഏറുന്നു
ഒന്റാറിയോ: കാനഡയിൽ ഇന്ത്യൻ പൗരന്മാർക്ക് നേരെയുള്ള ആക്രമണങ്ങൾ ഏറുന്നു. ഇന്ത്യക്കാരായ ദമ്പതികൾക്ക് നേരെ യുവാക്കളുടെ അക്രമമുണ്ടായി . വംശീയപരമായ അക്രമമാണ് നടന്നത്. കഴിഞ്ഞ 29നാണ് പീറ്റർബൊറഫിലെ ലാൻസ്ഡൗൺ പ്ലേസ് മാളിൽ സംഭവം നടന്നത്. മൂന്ന് യുവാക്കൾ ദമ്പതികളെ ഭീഷണിപ്പെടുത്തുന്ന വീഡിയോയും അധിക്ഷേപത്തിനിരയായ യുവാവ് പുറത്ത് വിട്ടു. പിക്കപ്പ് ട്രക്കിൽ വന്ന യുവാക്കൾ ദമ്പതികളുടെ വാഹനം ബ്ലോക്ക് ചെയ്ത ശേഷം അശ്ലീലം പറയുകയും വംശീയ അധിക്ഷേപം നടത്തുകയുമായിരുന്നു. കനേഡിയൻ യുവാക്കൾ ഇന്ത്യൻ യുവാവിനെ വലിയ മൂക്കുള്ളയാളെന്നും നിങ്ങൾ കുടിയേറ്റക്കാരാണെന്നും
ഗാസയില്‍ ചോരയൊഴുക്കല്‍ തുടര്‍ന്ന് ഇസ്രയേല്‍
ഗാസ : ഗാസയില്‍ ചോരയൊഴുക്കല്‍ തുടര്‍ന്ന് ഇസ്രയേല്‍.ഇന്ന് പുലര്‍ച്ചെ നടത്തിയ ആക്രമണത്തില്‍ പത്ത് പേരാണ് കൊല്ലപ്പെട്ടത് . അതിനിടെ, പോഷകാഹാരക്കുറവ് കാരണം ഒരു പലസ്തീന് കുട്ടി കൂടി മരിച്ചു. ഇതോടെ പട്ടിണി മരണം 222 ആയി. ഇവരില്‍ 101 പേരും കുട്ടികളാണ്. കഴിഞ്ഞ ദിവസം ഇസ്രയേല്‍ കൊലപ്പെടുത്തിയ അല്‍ ജസീറ മാധ്യമപ്രവര്‍ത്തകരുടെ സംസ്കാരം നടന്നു. കൊലപാതകത്തെ ലോകമെമ്പാടും അപലപിച്ചു. യൂറോപ്യന്‍ യൂണിയന്, ചൈന, ഇസ്രയേലിന്റെ അടുത്ത പങ്കാളി ജര്‍മനി അടക്കമുള്ളവ അപലപിച്ചിട്ടുണ്ട്. അന്താരാഷ്ട്ര മനുഷ്യാവകാശ നിയമത്തിന്റെ നഗ്നമായ
ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുമെന്ന് ആസ്ട്രേലിയ
വെല്ലിങ്ടൺ: പലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുമെന്ന് ആസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസ് . ഫ്രാൻസ്, ബ്രിട്ടൻ, കാനഡ തുടങ്ങിയ രാജ്യങ്ങൾ ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുമെന്ന് വ്യക്തമാക്കിയതിന് പിന്നാലെയാണ് ആസ്ട്രേലിയ നിലപാട് വ്യക്തമാക്കിയത് . സെപ്റ്റംബറിൽ നടക്കുന്ന യു.എൻ ജനറൽ അസംബ്ലിയിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. കാബിനറ്റ് യോഗത്തിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണകൂടത്തിൽ ഹമാസിന് പങ്കുണ്ടാവില്ല. ഗസ്സയെ നിരായുധീകരിക്കുമെന്നും തെരഞ്ഞെടുപ്പ് നടത്തുമെന്നും പലസ്തീൻ അതോറിറ്റി ഉറപ്പുനൽകിയിട്ടുണ്ട്. സംഘർഷം അവസാനിപ്പിക്കാനും ഗസ്സയിലെ ജനങ്ങളുടെ പട്ടിണിയും ദുരിതവുമകറ്റാനും ദ്വിരാഷ്ട്ര