- ഇറാനിലെ ദുരന്തങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച് വത്തിക്കാൻ സ്റ്റേറ്റ് സെക്രെട്ടറി
- രണ്ടാം പിണറായി സർക്കാരിന്റെ അവസാന നിയമസഭാ സമ്മേളനത്തിന് തുടക്കമായി
- സംഗീത ആൽബത്തിന്റെ പോസ്റ്റർ പ്രകാശനം
- ഫാ. ഡോ. സെലസ്റ്റിൻ; CADAL ഡയറക്ടർ
- പാലായിൽ പുരോഹിതനെ കാറിടിപ്പിച്ചു കൊലപ്പെടുത്താൻ ശ്രമം; അന്വേഷണവുമായി പോലീസ്
- ശ്രീകാകുളം; പുതിയ ദേവാലയ ആർശീവാദ കർമം നടത്തപ്പെട്ടു
- ഇലക്ഷൻ ബോധവത്കരണ സെമിനാർ സംഘടിപ്പിച്ച്, റ്റി സി വൈ എം
- ക്രിസ്തുവിന്റെ യഥാർത്ഥ സാക്ഷികളായി ജീവിക്കാം; കർദിനാൾ ഫിലിപ്പ് നേരി
Browsing: Church
പരിയാരം: പ്രത്യാശ നമ്മുടെ ജീവിതത്തിലെ അണയാത്ത പുണ്യമായിരിക്കണമെന്ന് കോഴിക്കോട് അതിരൂപത മെത്രാന് ഡോ.…
പരിയാരം: മഹാജൂബിലി വര്‍ഷത്തില്‍ കണ്ണൂര്‍ രൂപതയില്‍ നിന്ന് വിശുദ്ധ ബൈബിള്‍ മുഴുവനായി പകര്‍ത്തിയെഴുതിയത്…
സെന്റ് ആൻഡ്രൂസ് ബസിലിക്കയിലെ തിരുനാളിനോടനുബന്ധിച്ച് കൂടുതൽ സൗകര്യങ്ങളൊരുക്കാൻ എഡിഎം ആശാ സി എബ്രഹാന്റെ അധ്യക്ഷതയിൽ കൂടിയ അവലോകന യോഗത്തിൽ തീരുമാനം.
ഛത്തീസ്‌ഗഡ് തലസ്ഥാനമായ റായ്‌പുരിലെ പ്രമുഖ മാളിൽ ക്രിസ്‌തുമസിനോടനുബന്ധിച്ച് ഒരുക്കിയ അലങ്കാരങ്ങൾ നശിപ്പിച്ച സംഭവത്തിൽ അറസ്റ്റിലായവർക്ക് ജാമ്യം. ജാമ്യത്തിൽ പുറത്തിറങ്ങിയ പ്രതികൾക്ക് തീവ്രഹിന്ദുത്വവാദികൾ സ്വീകരണം നല്കി. ക്രിസ്‌മസ് ദിനത്തിൽ ബന്ദ് പ്രഖ്യാപിച്ചതിന്റെ ഭാഗമായാണു നഗരത്തിലെ മാഗ്നെറ്റോ മാളിലെ നക്ഷത്രങ്ങളും അലങ്കാരങ്ങളും സർവ ഹിന്ദു സമാജ് എന്ന ഹിന്ദുസംഘടനയുടെയും ബജ്‌രംഗദളിൻ്റെയും പ്രവർത്തകർ നശിപ്പിച്ചത്.
ബിനാലെ വേദിയിൽ ക്രിസ്തുവിൻറെ അന്ത്യ അത്താഴ ചിത്രം വികലമാക്കിയതിൽ പ്രതിഷേധം ശക്തമാകുന്നതിനിടെ വിവാദ ചിത്രം നീക്കി. ബിനാലെ ഇടം വേദിയിൽ പ്രദർശിപ്പിച്ചിരുന്ന ടോം വട്ടക്കുഴിയുടെ ചിത്രമാണ് മാറ്റിയത്. ക്രൈസ്തവ സഭകളടക്കം ചിത്രം പ്രദർശിപ്പിച്ചതിൽ പ്രതിഷേധം അറിയിച്ചിരുന്നു. ക്യുറേറ്ററുടെ തീരുമാനപ്രകാരമാണ് ചിത്രം പിൻവലിച്ചതെന്ന് ബിനാലെ അധികൃതർ വ്യക്തമാക്കി.
സീറോമലബാർ സഭയുടെ മുപ്പത്തിനാലാമത് മെത്രാൻ സിനഡിന്റെ ഒന്നാം സമ്മേളനത്തിനു ഇന്ന് തുടക്കം. സഭയുടെ ആസ്ഥാനകാര്യാലയമായ കാക്കനാട്, മൗണ്ട് സെന്റ് തോമസിൽ ആരംഭിക്കും. സീറോമലബാർ മെത്രാൻ, സിനഡിന്റെ സെക്രട്ടറി ആർച്ചുബിഷപ്പ് ജോസഫ് പാംപ്ലാനി നയിക്കുന്ന ധ്യാന ചിന്തകളോടെ ആയിരിക്കും സിനഡ് സമ്മേളനം ആരംഭിക്കുന്നത്.
വിശുദ്ധ ബൈബിളിന്റെ പൂർണ്ണമായ കൈയെഴുത്ത് പ്രതി പൂർത്തിയാക്കിയതിന് ഷിംലയിലെ സിസ്റ്റർ മൗറ സിഎഫ്എംഎസ്എസിനെ സിംല-ചണ്ഡീഗഡ് രൂപത അനുമോദിച്ചു – അപൂർവവും ആഴമേറിയതുമായ ആത്മീയ നാഴികക്കല്ല് അടയാളപ്പെടുത്തിക്കൊണ്ട്, വർഷങ്ങളുടെ പ്രാർത്ഥന, അച്ചടക്കം, ദൈവവചനത്തോടുള്ള ആഴമായ ആദരവ് എന്നിവയാൽ രൂപപ്പെടുത്തിയ ഒരു നേട്ടം
വാരണാസി രൂപത ക്രിസ്മസ് സീസന്റെ സമാപനം നടത്തിയത്, ഭിന്നശേഷിക്കാരായ 3000 കുട്ടികളെ ഒരുമിച്ചുകൊണ്ടുവന്നു, തികച്ചും വ്യത്യസ്തയാർന്ന പരിപാടികളോടെയാണ്. ബ്ലൂ ഡബ്ല്യുവിലെ സെന്റ് ജോൺസ് സ്കൂൾ ആതിഥേയത്വം വഹിച്ച ഈ പരിപാടി, നിരവധി ജില്ലകളിലെ 26 സ്ഥാപനങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളെ ഒരുമിച്ച് കൊണ്ടുവന്നു, ഇത് ക്യാമ്പസിനെ പങ്കിട്ട സന്തോഷത്തിന്റെയും പങ്കാളിത്തത്തിന്റെയും സുന്ദരനിമിഷമാക്കി മാറ്റി.
ലൈംഗീകതയെ ചുറ്റിപ്പറ്റിയുള്ള സാംസ്കാരിക യുദ്ധമാണ് ലോകത്ത് നടക്കുന്നതെന്നും എന്നാൽ നാം ക്രിസ്തുവിനൊപ്പമാണെങ്കിൽ വിശുദ്ധിയുള്ള ഒരു ജീവിതം നയിക്കുന്നത് സാധ്യമാകുമെന്നും ഓർമ്മിപ്പിച്ച് മുൻ അശ്ലീല ചലച്ചിത്ര താരം ബ്രിറ്റ്നി ഡെ ലാ മോറ. വിശുദ്ധിയുള്ള ഒരു ജീവിതം നയിക്കുന്നത് ഒരു വെല്ലുവിളി തന്നെയാണെന്ന് സമ്മതിച്ചുകൊണ്ട് ക്രിസ്തുവിൽ വിശ്വസിച്ചാൽ എല്ലാം സാധ്യമാണെന്നും അശ്ലീല സാഹിത്യവും, അതിരുവിട്ട ലൈംഗീകതയും ഒരുക്കിവെച്ചിരിക്കുന്ന ചതിക്കുഴികൾ നിരവധിയാണെന്നും ബ്രിറ്റ്നി ഡെ ലാ മോറയും അവരുടെ ഭർത്താവായ റിച്ചാർഡും ‘ക്രിസ്ത്യൻ ബ്രോഡ്കാസ്റ്റിംഗ് നെറ്റ്വർക്ക്’നു നൽകിയ അഭിമുഖത്തിൽ പറഞ്ഞു. വിശുദ്ധിയിൽ നടക്കുവാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ശരീരം കൊണ്ട് ദൈവത്തെ ആദരിക്കുവാൻ തയ്യാറാകണമെന്നും അവർ കൂട്ടിച്ചേർത്തു.
വത്തിക്കാന്‍: വെനസ്വേലയിലെ സംഭവവികാസങ്ങള്‍ താൻ വളരെ ആശങ്കയോടെയാണ് കാണുന്നതെന്ന് ലിയോ പാപ്പാ .വെനസ്വേലയിലെ…
Subscribe to Updates
Get the latest creative news from FooBar about art, design and business.
